Webdunia - Bharat's app for daily news and videos

Install App

മരണം ഏതാണ്ട് മനസിലായിരുന്നു! സുബിയുടെ അവസാന നിമിഷങ്ങൾ പങ്കുവെച്ച് അമ്മ

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (12:53 IST)
സുബി സുരേഷ് ഓർമ്മയായിട്ട് വർഷങ്ങൾ ആകുന്നു. ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകൾ ആണ് സുബി സമ്മാനിച്ചിട്ടുള്ളത്. രമേശ് പിഷാരടി ഷോയിൽ വച്ച് സുബിയുടെ അമ്മ അംബികയും ആത്മാർത്ഥ സുഹൃത്ത് രമേശ് പിഷാരടിയും സുബിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. സുബിയുടെ അവസാന നാളുകളെ കുറിച്ചും ഇവർ പറയുന്നുണ്ട്.
 
സുബി ഒരിക്കലും അവൾക്ക് വേണ്ടി ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതൽക്കേ അവൾ അങ്ങനെ ആണ്. എല്ലാ കാര്യങ്ങളും ചോദിച്ചിട്ടേ ചെയ്യൂ. പിന്നെ ചോദിക്കുന്നത് പിഷാരടിയോട് ആണ്. ഡ്രസ്സ് എടുക്കാൻ പോലും അവൾ ഒറ്റക്ക് പോകില്ല. ഞാൻ ഇട്ടുനോക്കി അവൾക്ക് കൊണ്ട് കൊടുക്കും. പാകം ആയില്ലെങ്കിൽ പിറ്റേന്ന് പോയി മാറി കൊണ്ട് വരും അതാണ് അവൾ. പക്ഷെ പ്രോഗ്രാമിന് പോകുമ്പോൾ അവൾ ഒറ്റയ്ക്ക് പോകും- 'അമ്മ അംബിക പറയുന്നു.
 
കൊറോണ വന്നതു മുതൽ ശ്വാസ കോശത്തിൽ പ്രശ്നം ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചെന്ന് കേറിയപ്പോൾ തന്നെ ശ്വാസം മുട്ടായി അങ്ങനെ ഐസിയുവിലേക്കും മാറ്റി. ഹെപ്പടൈറ്റിസ് ബി ആണ്. ആദ്യം കിഡ്നിയെ ബാധിച്ചു. ഡയാലിസിസ് ചെയ്തു. പിന്നെ വെന്റിലേറ്ററിൽ ആക്കി, അങ്ങനെ ആണ് ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പറയുന്നത്. അതിനെല്ലാം നമ്മൾ റെഡിയാക്കി. എല്ലാവരും സഹായിച്ചു. പക്ഷെ അവൾക്ക് യോഗം ഉണ്ടായില്ല- അംബിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

അടുത്ത ലേഖനം
Show comments