Webdunia - Bharat's app for daily news and videos

Install App

പാപ്പായെ സ്വന്തം മകളായി കണ്ടു, അമുദവൻ എന്ന അച്ഛനാകാൻ അതിൽ കൂടുതലൊന്നും വേണ്ട: മമ്മൂട്ടി

എനിക്കിങ്ങനെ ഒരു മോളുണ്ടായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ എന്ന് കരുതിയാണ് പേരൻപിൽ അഭിനയിച്ചത്: മമ്മൂട്ടി

Webdunia
വ്യാഴം, 31 ജനുവരി 2019 (11:13 IST)
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരൻപ് റിലീസിന് തയ്യാറെടുക്കുകയാണ്. നാളെയാണ് ചിത്രം റിലീസ് ചെയ്യുക. ഇതിനിടെ എങ്ങനെയാണ് അമുദവനായി മാറിയതെന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്ന പരിപാടിയിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
 
‘എനിക്കിങ്ങനെ ഒരു മോളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു. ഈ ഒരു ചിന്ത എന്റെ മനസ്സിലേക്ക് കടന്ന് വന്നപ്പോഴാണ് ഈ കഥാപാത്രം എനിക്ക് എളുപ്പമായതും ഒട്ടും ഭയം കൂടാതെ അഭിനയിക്കാൻ കഴിഞ്ഞതും. അല്ലാതെ എനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല’.
 
'ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണ്'- എന്നും മമ്മൂട്ടി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments