Webdunia - Bharat's app for daily news and videos

Install App

ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; ഭാര്യ ആത്മഹത്യചെയ്തിട്ട് ഒരുവര്‍ഷമല്ലേ ആയുള്ളുവെന്ന് വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍
ശനി, 10 ഓഗസ്റ്റ് 2024 (14:45 IST)
ullas
ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് ഉല്ലാസിന്റെ വധു. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ആദ്യ വിവാഹത്തില്‍ ഉല്ലാസിന് രണ്ട് ആണ്‍മക്കളാണുള്ളത്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെട്ടത്. ആത്മഹത്യയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ഉല്ലാസിനെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച് ഒരു വര്‍ഷമാകുമ്പോള്‍ രണ്ടാമത്തെ വിവാഹം കഴിച്ചതിനെയാണ് വിമര്‍ശിക്കുന്നത്. ഇപ്പോള്‍ മനസ്സിലായില്ലേ, ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണം- എന്നാണ് ചില കമന്റിട്ടത്. 
 
ഈ നന്ദിയില്ലാത്തവനുവേണ്ടി ആത്മഹത്യ ചെയ്തു സ്വന്തം ജീവിതം കളഞ്ഞ പാവം ഇപ്പോള്‍ ഒരു കാര്യം മനസ്സിലാക്കി കാണും- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. എന്നാല്‍ ചില പോസിറ്റീവ് കമന്റുമായും വന്നിട്ടുണ്ട്. ഭാര്യ മരിച്ചാല്‍ വീണ്ടും ഒറ്റയ്ക്ക് കഴിയണമെന്നുണ്ടോ, വേറെ കല്യാണം കഴിക്കരുത് എന്ന് നിയമം ഉണ്ടോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments