Webdunia - Bharat's app for daily news and videos

Install App

എങ്ങനെ ഇത് സാധിക്കുന്നു ? മമ്മൂട്ടിയോട് വിവേക് ഒബ്റോയിയുടെ ചോദ്യം

Webdunia
ഞായര്‍, 15 മാര്‍ച്ച് 2020 (14:42 IST)
ബോളിവുഡ് താരം വിവേക് ഒബ്റോയി മലയളികൾക്ക് ഇപ്പോൾ പ്രിയപ്പെട്ട താരമാണ് മോഹൻലാലിനൊപ്പം ലൂസിഫറിലാണ് വിവേക് ഒബ്‌റോയി മലയാളത്തിൽ എത്തിയത്. മോഹൻലാലിന്റെ വില്ലനെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ വനിതാ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ വിവേക് ഒബ്റോയി മമ്മൂട്ടിയെ കുറിച്ച്‌ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
 
ഹൈദെരാബാദിൽ വച്ച് മുൻപ് മമ്മൂട്ടിയെ കണ്ട അനുഭവമാണ് അവർഡ് വേദിയിൽ വിവേക് ഒബ്റോയി പങ്കുവച്ചത്. ഹൈദെരാബാദിൽ ഒരു ഷൂട്ടിനായി എത്തിയപ്പോൾ ജിമ്മിൽ വച്ചാണ് മമ്മൂട്ടിയെ കണ്ടത് എന്ന് വിവേക് ഒബ്രോയ് പറയുന്നു. 'ഹൈദെരാബാദിൽ ഒരു ഷൂട്ടിനായി എത്തിയപ്പോൾ ജിമ്മിൽ വച്ചാണ് മമ്മൂട്ടിയെ കണ്ടത്. അദ്ദേഹവും ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് എത്തിയത്.
 
തന്നേക്കാൾ കൂടുതൽ സമയം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചെറുപ്പക്കാരൻ ആരാണെന്ന് നോക്കിയപ്പോഴാണ് മമ്മൂക്കയെ കണ്ടത്. ഈ പ്രായത്തിലും ഇത്രയും കഠിനമായി വർക്കൗട്ട് ചെയ്യാൻ എങ്ങനെ സാധിക്കുന്നു' എന്നായിരുന്നു വിവേക് ഒബ്രോയ്‌യുടെ ചോദ്യം. ഇതിന് മുൻപും നിരവധി താരങ്ങളും വർക്കൗട്ടിൽ മമ്മൂട്ടിയെ മാതൃകയക്കണം എന്ന് പറഞ്ഞിട്ടുണ്ട്.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments