Webdunia - Bharat's app for daily news and videos

Install App

Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

അഭിറാം മനോഹർ
വെള്ളി, 18 ഏപ്രില്‍ 2025 (13:11 IST)
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ തിരിച്ചുവരവ് നടത്തി യുവേഫ യൂറോപ്പ ലീഗിന്റെ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അവസാന 6 മിനിറ്റിനിടെ ലിയോണിനെതിരെ 3 ഗോളുകള്‍ നേടിയാണ് മാഞ്ചസ്റ്ററിന്റെ വിജയം. ഇരുപാദങ്ങളിലുമായി 7-6ന്റെ വിജയമാണ് ഇതോടെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ അധികസമയത്തായിരുന്നു മാഞ്ചസ്റ്ററിന്റെ അത്ഭുതകരമായ തിരിച്ചുവരവ്.
 
മത്സരത്തിന്റെ 43മത് മിനിറ്റ് വരെ നാലിനെതിരെ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്. 114മത്തെ മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. 120മത്തെ മിനിറ്റില്‍ കോബിയോ മാനോയും എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ ഹാരി മഗ്വയറും മാഞ്ചസ്റ്ററിനായി ഗോള്‍ നേടി. സെമിയില്‍ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്ററിന്റെ എതിരാളികള്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

ഇപ്പോൾ എവിടെ ചെന്നാലും അടിയാണ്, റാഷിദ് ഖാനെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺ, നല്ലകാലം കഴിഞ്ഞെന്ന് ആരാധകർ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

അടുത്ത ലേഖനം
Show comments