ഇന്ത്യയിൽ 20 സ്ത്രീകളിൽ ഒരാൾ വിഷാദരോഗിയെന്ന് പഠനം

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (11:48 IST)
സ്ത്രീകൾക്കിടയിലെ വിഷാദരോഗം ഇന്ത്യലിൽ വർധിച്ചു വരുന്നതായി പുതിയ കണക്കുകൾ. ഇന്ത്യയിൽ ഇരുപത് സ്ത്രീകളിൽ ഒരാൾ വിഷാദരോഗ ബാധിതയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിഷാദത്തിന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ അളവ് സ്ത്രീകളാണ്. ഇവരിൽ വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപഭോഗവും വർധിച്ചതായാണ് കണ്ടെത്തൽ. വിഷാദരോഗത്തിന് ചികിത്സ തേടാത്തവരും നിരവധി ഉണ്ടാകാം എന്നും പഠനം സൂചിപ്പിക്കുന്നു.  
 
പത്ത് ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ വിഷാദരോഗത്തിനുള്ള ആന്റി ഡിപ്രസന്റ് മരുന്നുകൾ കഴിക്കുന്നതായണ് പഠനം വ്യകതമാക്കുന്നത്. തൊഴിലിടങ്ങളിലെ സമ്മർദ്ദവും സാമ്പത്തിക സാമൂഹിക അസമത്വവുമാണ് സ്ത്രീകളിൽ വിഷാദരോഗം വർധിക്കാനുള്ള പ്രധാന കാരണം എന്നാണ് പഠനം ചൂണ്ടിക്കട്ടുന്നത്. 
 
ആന്റി ഡിപ്രസന്റ് മരുന്നുകളുടെ വിൽപനയിൽ ഓരോ വർഷവും വർധനവുണ്ടാകുന്നതായി പഠനത്തിൽ നിന്നും വ്യക്തമാണ്. ശാരീരിക ആരോഗ്യ രംഗത്തെന്നപോലെ മാനസ്സിക ആരോഗ്യ രംഗത്ത് വികാസം പ്രാപിക്കാൻ കഴിയാത്തതാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാൻ കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

അടുത്ത ലേഖനം
Show comments