Webdunia - Bharat's app for daily news and videos

Install App

ഹൃദയാഘാതം വന്നാല്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മരണസാധ്യത സ്ത്രീകള്‍ക്കാണ്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 മാര്‍ച്ച് 2022 (13:12 IST)
ഹൃദയാഘാതം വന്നാല്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മരണസാധ്യത സ്ത്രീകള്‍ക്കാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നശേഷം സ്ത്രീകളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതേസമയം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പുരുഷന്മാരുടേതുപോലെ പ്രകടമാകാറില്ല. നെഞ്ചിന്റെ നടുക്ക് വേദന ഉണ്ടാവണമെന്നില്ല. പകരം ശ്വാസം മുട്ടും ഓക്കാനവുമായിരിക്കും ഉണ്ടാകുന്നത്. 
 
ഇത്തരം ലക്ഷണങ്ങള്‍ മൂലം ശരിയായ രോഗനിര്‍ണയം നടത്താന്‍ കാലതാമസമെടുക്കുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീകളില്‍ നാലിലൊരാള്‍ ഹൃദയാഘാതം വന്നാണ് മരിക്കുന്നത്. ആര്‍ത്തവ വിരാമത്തിനുശേഷം അമിതവണ്ണവും പ്രമേഹവുമുള്ള സ്ത്രീകളിലാണ് രോഗ സാധ്യത കൂടുതല്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍: എങ്ങനെ നേരത്തേ കണ്ടെത്താം

Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

ശിശുക്കളിലും കുട്ടികളിലും കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയണം

കേരളത്തില്‍ കൊവിഡിന് പിന്നാലെ ഹെപ്പറ്റൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

അടുത്ത ലേഖനം
Show comments