Webdunia - Bharat's app for daily news and videos

Install App

ഒരു കുപ്പി വെള്ളത്തിന് 3,000 രൂപ, ഒരു പ്ലേറ്റ് ചോറിന് 7,500 രൂപ; അഫ്ഗാനില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ നോക്കുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടി

Webdunia
ശനി, 28 ഓഗസ്റ്റ് 2021 (09:43 IST)
താലിബാന്‍ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ നിരവധി ആളുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. എന്നാല്‍, താലിബാന്റെ പിടിയില്‍ നിന്നു രക്ഷതേടി പലായനം ചെയ്യുന്ന ജനതയെ കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വത്തിന്റെ നാളുകള്‍. കാബൂള്‍ കലാപഭൂമിയായതിനു തൊട്ടുപിന്നാലെ ഭക്ഷണ സാധനങ്ങള്‍ക്കും വെള്ളത്തിനും വന്‍ വില വര്‍ധന. 
 
കാബൂളില്‍ ഒരു കുപ്പി വെള്ളത്തിന് ഏകദേശം 3,000 രൂപയാണ്. ഒരു പ്ലേറ്റ് ചോറിന് 7,500 രൂപ വില ഈടാക്കുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തിലാണ് ഇത്ര ഭീമമായ വില ഭക്ഷണത്തിനും വെള്ളത്തിനും ഈടാക്കുന്നത്. വിമാനത്താവളത്തിലും സമീപത്തെ കടകളിലും അഫ്ഗാന്‍ കറന്‍സി സ്വീകരിക്കുന്നില്ലെന്നും ഡോളര്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

അടുത്ത ലേഖനം
Show comments