ഇന്ത്യയെ പേടിച്ച് വ്യോമപാതകൾ അടച്ചിട്ട പാകിസ്ഥാന് തിരിച്ചടി, നഷ്ടം 688 കോടി

Webdunia
ബുധന്‍, 3 ജൂലൈ 2019 (19:01 IST)
ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമക്രമണത്തെ തുടർന്ന് ഇന്ത്യയുടെ ആക്രമണം ഭയന്ന് വ്യോമപാതകൾ അടച്ചിട്ട പാകിസ്ഥാൻ വലിയ സമ്പത്തിക നഷ്ടം നേരിടുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടതോടെ വിമാനങ്ങൾ റൂട്ടുകൾ മാറ്റി യത്ര അരംഭിച്ചു. ഇതോടെ വിവിധ വിഭഗങ്ങളിൽനിന്നും പാകിസ്ഥാന് ലഭിക്കുന്ന വരുമാനത്തിൽ വലിയ കുറവണുണ്ടായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി 10 കോടി ഡോളറാണ് ഈ ഇനത്തിൽ നഷ്ടം ഉണ്ടായിരിക്കുന്നത് .   
 
ഇന്ത്യ വ്യോമാക്രമണം നടത്തുമെന്ന് ഭയന്ന് ഫെബ്രുവരി 27നാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വ്യോമപാതകൽ പകിസ്ഥാൻ അടച്ചിട്ടത്. ഇതോടെ ദിവസവും ഇതുവഴി കടന്നുപോകുന്ന 400 വിമനങ്ങൾ റൂട്ടുമാറി അധികദൂരം സഞ്ചരിച്ച് യാത്ര തുടരുകയായിരുന്നു. [പകിസ്ഥാന് മുകളിലൂടെ പറക്കുന്നതിന് ഓരോ വിമാനക്കമ്പനികളും ഏകദേശം 40,000രൂപയോളം നൽകണം.
 
ദിവസേന 400ഓളം വിമാനങ്ങൾ സഞ്ചരിക്കുന്ന റൂട്ടിൽ ഈ വരുമാനം ഇല്ലാതായതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. ബാങ്കോക്ക് ഡൽഹി തുടങ്ങിയ സർവീസുകൾ പൂർണമായും നിർത്തിവക്കുക കൂടി ചെയ്തതോടെ നഷ്ടം ഭീമമായി ഉയരുകയായിരുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments