കൊവിഡ് ബാധിതരുമായി ഇടപഴകിയവർക്ക് രോഗലക്ഷണമില്ലെങ്കിൽ പരിശോധന വേണ്ടെന്ന് അമേരിക്ക

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (11:57 IST)
രോഗബാധ ഉണ്ടായവരോട് അടുത്തിടപഴകിയും കൊവിഡ് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ആളുകൾക്ക് കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്കൻ ആരോഗ്യവിഭാഗം. നേരത്തെ ആളുകൾ രോഗപരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന അധികൃതർ എന്തിനാണ് നിലപാട് മാറ്റിയെന്നതിൽ വിശദീകരണം നൽകിയിട്ടില്ല. വൈറ്റ് ഹൗസിന്റെ ഇടപെടൽ മൂലമാണ് ഈ മാറ്റമെന്നാണ് സൂചന.
 
കൊവിഡ് ടെസ്റ്റിന്റെ എണ്ണം കുറയ്‌ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ലോകത്ത് മറ്റേത് രാജ്യങ്ങളേക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നിൽക്കുന്നതെന്നാണ് ട്രംപിന്റെ അഭിപ്രായം. ഈ പ്രസ്ഥാവനകളോട് ചേർന്നു നിൽക്കുന്നതാണ് ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ സെന്ററിന്റെ നടപടി.  പുതിയ മാർഗനിർദേശങ്ങൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments