Webdunia - Bharat's app for daily news and videos

Install App

വുഹാനിൽ ലോക്‌ഡൗൺ പൂർണമായും പിൻവലിച്ചു, ജനങ്ങൾ പുറത്തിറങ്ങി

Webdunia
ബുധന്‍, 8 ഏപ്രില്‍ 2020 (09:41 IST)
ബെയ്ജിങ്: കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിനിൽ 76 ദിവസങ്ങൾക്ക് ശേഷം ലോക്ണ്ഡൗൺ പൂർണമായും പിൻ‌വലിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് ലോക്ഡൗൺ പൂർണമായും അവസാനിപ്പിച്ചത്. ചുരുക്കം ചില നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളത്. ലോക്‌ഡൗൺ പിൻവലിച്ചതോടെ ആളുകൾ വീടിന് പുറത്തിറങ്ങി. വിമാന സർവീസുകൾ ഉൾപ്പടെ ബുധനാഴ്ച പുന‌രാരംഭിയ്ക്കും. 
 
55,000 ത്തോളം യാത്രക്കാർ ബുധനാഴ്ച വുഹാനിൽ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാൻ റെയിൽവേ അധികൃതർ അറിയിച്ചു. വൈറസ് വ്യപനം കുറഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ലഘൂകരിച്ചിരുന്നു. ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനിൽ ലോക്‌ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വുഹാനിൽ 50,000 ലധികം പേർക്കാണ് വൈറസ്  ബാധിച്ചത്. 2500 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments