Webdunia - Bharat's app for daily news and videos

Install App

യുഎസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത് 2,700 കൊവിഡ് മരണങ്ങൾ,ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് രോഗികൾ

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (12:56 IST)
കൊവിഡ് രണ്ടാം തരംഗത്തിന്റെ മുന്നിൽ അടിപതറി അമേരിക്ക. ചെറിയ ഒരു ഇടവേളയ്‌ക്ക് ശേഷം കൊവിഡ് വീണ്ടും അമേരിക്കയിൽ ശക്തിപ്പെടുമ്പോൾ ഇക്കുറി കാര്യങ്ങൾ ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. കഴിഞ്ഞ 24 മണീക്കൂറിനിടെ 2,700 പേർക്കാണ് കൊവിഡ് കാരണം മരണം സംഭവിച്ചത്. ഇന്നലെ മാത്രം 1,95,121 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
 
ഏപ്രിൽ മാസത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയിൽ ഒറ്റ ദിവസത്തിൽ ഇത്രയധികം കൊവിഡ് മരണങ്ങൾ സംഭവിക്കുന്നത്. ഇതോടെ അമേരിക്കയിലെ കൊവിഡ് മരണങ്ങൾ 2,73,000 കടന്നു. കൊവിഡ് ആദ്യം സ്ഥിരീകരിക്കപ്പെട്ടത് മുതൽ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ ഇത്രയധികം മരണങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് യുഎസിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments