Webdunia - Bharat's app for daily news and videos

Install App

മുംബൈ ഭീകരാക്രമണ സൂത്രധാരനായ ഹാഫിസ് സെയ്‌ദിന് പാകിസ്ഥാനിൽ 10 വർഷം ജയിൽശിക്ഷ

Webdunia
വ്യാഴം, 19 നവം‌ബര്‍ 2020 (17:42 IST)
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തെ ഉദ്ദവ തലവൻ ഹാഫിസ് സയിദിന് പാകിസ്ഥാൻ കോടതി പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.ഭീകരപ്രവർത്തനത്തിന് പണം നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
 
ഹഫീസ് സയിദ് ഉൾപ്പടെ നാലു നേതാക്കളെ കോറ്റതി തടവ് ശിക്ഷയ്ക്ക് വിധിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഹഫീസിനും അനുയായികളായ സഫർ ഇഖ്‌ബാലിനും യഹ്യ മുജാഹിദിനും പത്തു വർഷം വീതമാണ് ശിക്ഷ. ഹഫീസിന്റെ ഭാര്യാസഹോദരനായ അബ്ദുൾ റഹ്മാൻ മക്കിക്ക് 6 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 
 
അമേരിക്കയും ഐക്യരാഷ്ട്ര സഭയും ആഗോളഭീകരനായി പ്രഖ്യാപിച്ചിരിക്കുന്ന ഹഫീസിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണ് വിലയിട്ടിരിക്കുന്നത്. ആഗോള സമ്മർദ്ദത്തെ തുടർന്നാണ് 166 പേരെ കൊലചെയ്‌ത മുംബൈ ഭീകരാക്രമണകേസിൽ ഹഫീസിനെ പാകിസ്ഥാൻ ജയിലിലടച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments