Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുമായി നേരിട്ട് ജയിക്കാനാവില്ല; ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്ന് ഇമ്രാൻഖാൻ

ആണവായുധം കൈവശമുള്ള പാകിസ്താൻ അന്തിമപോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം കടുത്തതായിരിക്കുമെന്ന് ഇമ്രാൻഖാൻ ആവർത്തിച്ചു.

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (08:01 IST)
കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ ആണവായുധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യയുമായി നേരിട്ട് യുദ്ധമുണ്ടായാൽ പാകിസ്താൻ ജയിക്കാൻ സാധ്യത കുറവാണ്. അത്തരമെരു സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുകയേ മാർഗ്ഗമുളളുവെന്ന് ഇമ്രാൻഖാൻ പറഞ്ഞു.
 
ആണവായുധം കൈവശമുള്ള പാകിസ്താൻ അന്തിമപോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം കടുത്തതായിരിക്കുമെന്ന് ഇമ്രാൻഖാൻ ആവർത്തിച്ചു.
 
ഈ വര്‍ഷം പാകിസ്താൻ 2050 വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഈയവസരത്തിൽ അതിര്‍ത്തിയിൽ പാകിസ്താൻ നടത്തുന്ന പ്രകോപനങ്ങളില്‍ ഇന്ത്യ ആശങ്കയറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments