Webdunia - Bharat's app for daily news and videos

Install App

അന്റാർട്ടിക്കയിൽ നിന്നും യു എ ഇയിലേക്ക് യാത്ര ചെയ്യാനൊരുങ്ങി ഒരു പടുകൂറ്റൻ മഞ്ഞുമല !

Webdunia
ചൊവ്വ, 3 ജൂലൈ 2018 (16:10 IST)
അന്റാർട്ടിക്കയിലെ ഒരു കൂറ്റൻ മഞ്ഞുമല ഒരു നീണ്ട  യാത്രക്കൊരുങ്ങുകയാണ്. യു എ ഇയിലേക്കാണ് യാത്ര. പറയുന്നത് കേട്ട് അത്ഭുതം തോന്നുന്നുണ്ടാകും. സത്യം തന്നെയാണ്. യു എ ഇ ഒരു കൂറ്റൻ മഞ്ഞുമലയെ തങ്ങളുടെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  
 
ജലദൌർലഭ്യത്തിന് മഞ്ഞുമലയെ ഉപയോഗപ്പെടുത്താമോ എന്ന് പരീക്ഷണം നടത്തുന്നതിനായാണ് മഞ്ഞുമലയെ കൊണ്ടുപോകുന്നത്. ടൂറിസത്തിന് രയോജനപ്പെടുത്താനും ഉദ്ദേശം ഉണ്ട്. ദ നാഷ്ണല്‍ അഡ്വസൈര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് മഞ്ഞുമലയെ യു എ ഇയിൽ എത്തിക്കുന്നത്. ഇതിനാവശ്യമായ ഒരുക്കങ്ങൾ കമ്പനി ആരംഭിച്ച് കഴിഞ്ഞു. 
 
കടലിലൂടെ കെട്ടിവലിച്ച് വേണം മഞ്ഞുമല കൊണ്ടുവരാൻ. ഇത്തരത്തിൽ കൊണ്ടു വരുമ്പോൾ മഞ്ഞുരുകാതിരിക്കാനുള്ള വഴികൾ എന്താണെന്നുള്ള പഠനത്തിലാണ് കമ്പനി ഇപ്പോൾ ഉള്ളത്. 50 മുതൽ 60 ദശലക്ഷം യു എസ് ഡോളറാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. 2019 മഞ്ഞു മല കൊണ്ടുവരനുള്ള നടപടികൾ ആരംഭിക്കും. 2020തോടു കൂടി ഇത് യു എ ഇയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴും ബിജെപിയെ പൂര്‍ണമായി തള്ളാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Nimisha priya Case: ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല,നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

അടുത്ത ലേഖനം
Show comments