Webdunia - Bharat's app for daily news and videos

Install App

വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജനുവരി 2025 (12:53 IST)
ഹമാസുമായുള്ള വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിനും ബന്ധികളെ കൈമാറ്റത്തിനുമാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഞായറാഴ്ച മുതലാണ് കരാര്‍ നിലവില്‍ വരുന്നത്.
 
നെതന്യാഹുവിന്റെ സഖ്യ സര്‍ക്കാരിലെ 24 അംഗങ്ങളാണ് കരാറിന് അനുകൂലമായി വോട്ട് ചെയ്തത്. എന്നാല്‍ എട്ടുപേര്‍ ഇതിനെ എതിര്‍ത്തുകൊണ്ടാണ് വോട്ട് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയിരുന്നു. പിന്നാലെയാണ് പൂര്‍ണ മന്ത്രിസഭയും വിഷയത്തില്‍ അനുകൂല നിലപാട് എടുത്തത്.
 
മോചിപ്പിക്കുന്ന 95 പാലസ്തീന്‍കാരുടെ വിവരങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 69 പേരും സ്ത്രീകളാണ്. 16 പേരാണ് പുരുഷന്മാരായിട്ടുള്ളത്. 10 പേര്‍ കുട്ടികളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Greeshma: 'ഞാന്‍ ചെറുപ്പമാണ്, പഠിക്കാന്‍ ആഗ്രഹമുണ്ട്'; ജഡ്ജിയോടു ഗ്രീഷ്മ

Parassala Murder Case: ഗ്രീഷ്മയ്ക്കു വധശിക്ഷ കൊടുക്കണമെന്ന് പ്രോസിക്യൂഷന്‍, പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം; ശിക്ഷാവിധി തിങ്കളാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു, ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു

അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്

തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം

അടുത്ത ലേഖനം
Show comments