പ്ലൂട്ടോ ഗ്രഹം തന്നെയെന്ന് നാസ മേധാവി !

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (20:44 IST)
കൊളറാഡോ: നമ്മുടെ സൗരയൂധത്തിൽ ഒൻപത് ഗ്രഹങ്ങൾ ഉണ്ട് എന്നാണ് ആദ്യം ശാസ്ത്രലോകം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഒൻപതാമത്തെ പ്ലൂട്ടോയെ ഗ്രഹമായി കണക്കാനാകില്ല എന്ന് പിന്നീട് തിരുത്തി പറഞ്ഞു. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിന്നിന്നും കുള്ളൻ ഗ്രഹമാക്കി തരംതാഴ്ത്തുകയും ചെയ്തു. എന്നാൽ പ്ലൂട്ടോ ഗ്രഹം തന്നെയാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നാസ മേധവി ജിം ബ്രൈഡ്‌സ്റ്റൈന്   
 
'എന്റെ കാഴ്ചപ്പാടിൽ പ്ലൂട്ടോ ഒരു ഗ്രഹം തന്നെയാണ്, നാസ മേധാവി പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി പ്രഖ്യാപിച്ചു എന്നുതാന്നെ നിങ്ങൾ എഴുതാം പ്ലൂട്ടോയെ ഞാൻ ഒരു ഗ്രഹമായി തന്നെയാണ് മനസിലാക്കുന്നത്. അതുകൊണ്ട് ഞാൻ ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്'. യൂണിവേഴ്സിറ്റി ഓഫ് കൊളറഡോയിൽ സംസാരിക്കുമ്പോഴായിരുന്നു ജിം ബ്രൈഡ്‌സ്റ്റൈനിന്റെ പ്രതികരണം    
 
2006ലാണ് ഇന്റർനാഷ്ണൽ ആസ്ട്രണോമിക്കൽ യൂണിയൻ പ്ലൂട്ടോയുടെ ഗ്രഹം എന്ന സ്ഥാനം തരം താഴ്ത്തി കുള്ളൻ ഗ്രഹമാക്കി മാറ്റിയത്. നാസ തലവന്റെ പ്രസ്ഥാവനയെ അനുകൂലിച്ച് നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്നും ഒഴിവാക്കിയതിൽ വലിയ എതിർപ്പുകൾ നിലനിന്നിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments