Webdunia - Bharat's app for daily news and videos

Install App

എലിസബത്ത് രാജ്ഞിയുടെ മരണം: ചെങ്കോലിലെ വജ്രം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (19:06 IST)
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയർ കട്ട് ഡയമണ്ടായ ഗ്രേറ്റ് സ്റ്റാർ ആഫ്രിക്ക തിരികെ നൽകണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടത്തെ അലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങൾ തിരികെ നൽകണമെന്ന് ബ്രിട്ടനോട് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. കള്ളിനൻ 1 എന്നും അറിയപ്പെടുന്ന വജ്രക്കല്ലിന് വേണ്ടിയാണ് ആവശ്യം ഉന്നയിച്ചത്.
 
1905ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഖനനം ചെയ്തെടുത്ത വലിയ വജ്രക്കല്ലിൽ നിന്നാണ് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കോളനിഭരണകാലത്താണ് ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയത്. രാജകുടുംബത്തിൻ്റെ ചെങ്കോലിലാണ് 530.2 കാരറ്റുള്ള ഡ്രോപ് ഷേപ്ഡ് ഡയമണ്ട് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി

World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി

'റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തു': ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്

സിക്കിമില്‍ പതിനായിരം രൂപ ഓണറേറിയം; തെളിവു സഹിതം പൊളിച്ചടുക്കി വീണാ ജോര്‍ജ്, നാണംകെട്ട് മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments