ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.36 ലക്ഷം പേര്‍ക്ക്

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2020 (09:42 IST)
ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.36 ലക്ഷം പേര്‍ക്ക്. കൂടാതെ രോഗം മൂലം 4947 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഏറ്റവും അധികം മരണം സംഭവിച്ചത് ബ്രസീലിലാണ്. 24മണിക്കൂറിനിടെ 1200 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 41058 ആയി. അതേസമയം അമേരിക്കയില്‍ ഇന്നലെ 900പേര്‍ മരിച്ചു.
 
ബ്രസീലില്‍ 30000ത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 23000ലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യയില്‍ ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങള്‍ ഗുരുതരാവസ്ഥയിലാണ്. കൊവിഡ് രോഗികളില്‍ 75 ശതമാനവും ഈ നാലുസംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം മൂന്നുലക്ഷത്തോട് അടുക്കുകയാണ്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments