‘വിളിച്ചതു വിളിച്ചു.. ഇനി ആവര്‍ത്തിക്കരുത്’; ആരാധകര്‍ക്കെതിരെ രോഹിത് രംഗത്ത്

‘വിളിച്ചതു വിളിച്ചു.. ഇനി ആവര്‍ത്തിക്കരുത്’; ആരാധകര്‍ക്കെതിരെ രോഹിത് രംഗത്ത്

Webdunia
ചൊവ്വ, 8 മെയ് 2018 (16:14 IST)
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സാണോ മുംബൈ ഇന്ത്യന്‍‌സാണോ എന്ന ചോദ്യം ആശങ്കയുണ്ടാക്കുന്നതാണ്. ഇരു ടീമുകള്‍ക്കും വന്‍ ആരാധക വൃന്തമാണുള്ളതെന്നതില്‍ സംശയമില്ല.

മഹേന്ദ്ര സിംഗ് ധോണിയെന്ന സൂപ്പര്‍ താരമാണ് ചെന്നൈയുടെ ഹൈലേറ്റ് എങ്കില്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ഹീറോ. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനവുമായി ധോണി മുന്‍ നിരയിലാണെങ്കിലും രോഹിത് നിരാശയാണ് ഇത്തവണ സമ്മാനിക്കുന്നത്.

പ്രകടനം മോശമായിരുന്നുവെങ്കിലും ആരാധകര്‍ ‘ഗിഫ്‌റ്റഡ് ബാറ്റ്‌സ്‌മാന്‍’ എന്ന് വിളിക്കുന്നത് രോഹിത്തിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

കഠിനമായി പ്രയത്നിച്ചാണ് താന്‍ ബാറ്റിംഗ് മെച്ചപ്പെടുത്തിയതെന്നും അതിനാല്‍ ഗിഫ്റ്റഡ് എന്ന നാമം വേണ്ടന്നുമാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. ബോളറായിട്ടാണ് ഞാന്‍ ക്രിക്കറ്റില്‍ തുടങ്ങിയത്. തുടര്‍ന്ന് ബാറ്റ്സ്‌മാനായി മാറിയതില്‍ നല്ല കഷ്‌ടപ്പാട് ഉണ്ടെന്നും മുംബൈ നായകന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments