Webdunia - Bharat's app for daily news and videos

Install App

ധോനിക്ക് കീഴിൽ വളരണം, ധോനിക്ക് കീഴിൽ ഇനിയും കളിക്കാനാണ് ആഗ്രഹം: ശിവം ദുബെ

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (14:46 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോനിയ്ക്ക് കീഴില്‍ കളി തുടരാനാണ് ആഗ്രഹമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെ. അതിനാല്‍ തന്നെ അടുത്ത സീസണിലും ധോനി ടീമില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും ദുബെ പറയുന്നു.
 
ധോനി അടുത്ത സീസണില്‍ കളിക്കുമോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ ധോനിയെ ഞങ്ങള്‍ക്ക് വേണം. ധോനിക്ക് കീഴില്‍ വളരാനാണ് ഞങ്ങള്‍ക്ക് ആഗ്രഹം. എന്റെ ചിന്തകള്‍ക്ക് വ്യക്തത നല്‍കിയത് ധോനിയാണ്. എന്റെ റോള്‍ എന്താണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ റണ്‍റേറ്റ് ഉയര്‍ത്തണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ നേരത്തെ പോയാലും പ്രശ്‌നമില്ല എന്നാല്‍ തന്നിരിക്കുന്ന ടാസ്‌ക് നേരത്തെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ദുബെ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments