വളരെയെളുപ്പം ജയിക്കാവുന്ന ടോട്ടലുകളായിരുന്നു, മോശം ബാറ്റിംഗ് മാത്രമാണ് പരാജയകാരണം, തോൽവി ഉൾക്കൊള്ളാനാകുന്നില്ല: വാർണർ

Webdunia
ഞായര്‍, 18 ഏപ്രില്‍ 2021 (15:30 IST)
ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. തുടർച്ചയായ രണ്ടാം മത്സരത്തിലും 150ന് തൊട്ടുമുകളിലുള്ള സ്കോർ പിന്തുടവെയാണ് ടീം പരാജയപ്പെട്ടത്. ഓപ്പണർമാർ തിളങ്ങുമ്പോഴും തകർന്നടിയുന്ന മധ്യനിരയാണ് ഹൈദരാബാദിന് തലവേദനയാകുന്നത്.
 
ഞങ്ങൾ രണ്ട് പേർ തുടക്കത്തിൽ തന്നെ മികച്ച പ്രകടന‌മാണ് നടത്തിയത്. പക്ഷേ അവസാനം വരെ നിങ്ങൾക്ക് കളിയിൽ തുടരാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കാനാവില്ല. അതാണ് മത്സരം കാണിച്ചുതരുന്നത്. അവസാനം വരെ ഒരാൾ നിന്നിരുന്നുവെങ്കിൽ കളി വിജയിക്കാമായിരുന്നു. ഈ തോൽവി എങ്ങനെ എടുക്കണം എന്നത് എനിക്കറിയില്ല വാർണർ പറഞ്ഞു.
 
150 ന് തൊട്ടുമുകളിലുള്ള സ്കോറുകൾ എളുപ്പത്തിൽ പിന്തുടർന്ന് ജയിക്കാനാവുന്നതാണ്. എന്നാൽ വളരെ മോശം ബാറ്റിങ് പ്രകടനമാണ് ഞങ്ങൾ നടത്തിയത്. മധ്യനിര വളരെയധികം മെച്ചപ്പെടേണ്ടതായുണ്ട്.ബൗളർമാർ മികച്ച പ്രക‌ടനമാണ് നടത്തിയതെന്നും വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗില്ലിന് വേണ്ടി സഞ്ജുവിനെ വേണ്ടെന്ന് വെച്ചു, അവന്റെ താളം തെറ്റിച്ചു, വിധി അനുകൂലമായി അല്ലാതെ ഗംഭീറിന്റെ മാസ്റ്റര്‍ ക്ലാസല്ല

ICC T20 Ranking : രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇഷാൻ, സഞ്ജുവിന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ്, ഒന്നാമത് അഭിഷേക് തന്നെ

സഞ്ജു മാത്രമല്ല, ദുബെയും സിമ്പിളാണ്, വിമാനടിക്കറ്റ് കിട്ടാതായതോടെ ലോകകപ്പ് ഹീറോ നാട്ടിലെത്തിയത് തേർഡ് എസിയിൽ

ലോകകപ്പ് ട്രോഫിയുമായി ഹനുമാൻ ക്ഷേത്രദർശനം, കീർത്തി ആസാദിന് മറുപടിയുമായി ഗംഭീർ

എന്തും നടക്കാമല്ലോ, സഞ്ജു തന്നെ ഇന്ത്യൻ ടി20 ക്യാപ്റ്റനായേക്കാം: പ്രവചനവുമായി മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments