ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ചയായ ടീം ചെന്നൈ, ഐപിഎല്ലിലെ ഗോൾഡൺ ട്വീറ്റ് സച്ചിന്റേത്

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (17:14 IST)
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ട്വിറ്ററിൽ നേട്ടം കൊയ്‌ത് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിൽ ക്രിക്കറ്റ് പ്രേമികൾ ഏറ്റവുമധികം ചർച്ചയാക്കിയത് ചെന്നൈയെ പറ്റിയാണ്. സീസണിലെ ചെന്നൈ-മുംബൈ ഉദ്‌ഘാടന മത്സരത്തിലാണ് ഏറ്റവും കൂടുതൽ ഷെയറുകൾ വന്നത്.
 
മുംബൈ-ഹൈദരാബാദ് പോരാട്ടമാണ് ട്വീറ്റുകളുടെ കാര്യത്തിൽ രണ്ടാമത്. അതേസമയം സീസണിലെ ഏറ്റവും ആവേശകരമായ ഡബിൾ സൂപ്പർ ഓവർ നടന്ന മത്സരം മൂന്നാം സ്ഥാനം മാത്രമെ സ്വന്തമാക്കിയുള്ളു. വിരാട് കോലിയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരം.
 
അതേസമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം നിക്കോളാസ് പുറാൻ നടത്തിയ സേവിനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ നടത്തിയ ട്വീറ്റാണ് സീസണിലെ ഗോൾഡൺ ട്വീറ്റ്. എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സേവ് എന്ന് സച്ചിൻ വിശേഷിപ്പിച്ച ട്വീറ്റ് 23,000 തവണയാണ് റി‌ട്വീറ്റ് ചെയ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Cricket Team: 'ചോദ്യവും പറച്ചിലുമില്ലാതെ തട്ടി'; റിസ്വാന്‍ കടുത്ത നിരാശയില്‍

Rishabh Pant: പരുക്ക് ഭേദമായി പന്ത് തിരിച്ചെത്തുന്നു; 'ഇന്ത്യ എ'യെ നയിക്കും

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

അടുത്ത ലേഖനം
Show comments