മൈക്രോസോഫ്റ്റ് കൈവിട്ടാലും, ഞങ്ങൾ കൈവിടില്ല, വിൻഡോസ് 7 ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത !

Webdunia
വെള്ളി, 31 ജനുവരി 2020 (14:27 IST)
മൈക്രോ സോഫ്റ്റ് വിൻഡോസ് 7നെ തഴഞ്ഞെങ്കിലും താൽക്കാലിക ആശ്വാസവുമായി ആന്റീ വൈറസ് കമ്പനികൾ. വിൻഡോസ് 7നുള്ള സുരക്ഷാ അപ്ഡേറ്റുകളും പാച്ചുകലും നൽകുന്നുന്നത് ഡിസംബർ 14ഓടെ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരിരുന്നു. എന്നാൽ വിൻഡോസ് 7നുള്ള സുരക്ഷ രണ്ട് വർഷത്തേയ്ക്ക് കൂടി അന്റിവയറസ് സോഫ്‌റ്റ്‌വെയറുകൾ നൽകും.
 
എവിജി, അവിറ, കാസ്പെർസ്കി, മക്അഫീ, ക്വിക്ക്ഹീൽ, നോർട്ടൻ, ട്രെൻഡ് മൈക്രോ എന്നീ കമ്പനികളാണ് വിൻഡോസ് സെവനായുള്ള സുരക്ഷ രണ്ട് വഷത്തേയ്ക്ക് കൂടി നൽകുക. വിൻഡോസ് എക്സ്പിക്ക് ശേഷം ലോകം കീഴടക്കിയ മൈക്രോ സോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസിറ്റമാണ് വിൻഡോസ് 7. ഇപ്പോഴും വിൻഡോസിന്റെ മൊത്തം ഉപയോക്താക്കളിൽ 42.8 ശതമാനം ആളുകളും വിൻഡോസ് 7 തന്നെയാണ് ഉപയോഗിക്കുന്നത്. 
 
വിൻഡോസ് 7നുള്ള അടങ്ങാത്ത ജനസമ്മതി. പുതിയ വേർഷനായ വിൻഡോസ് 10 ന്റെ വളർച്ചക്ക് തടസമാണ് എന്ന് വ്യക്തമായതോടെയാണ് മൈക്രോസോഫ്റ്റിന്റെ നടപടി. ആവശ്യമുള്ളവർക്ക് വിൻഡോസ് 7നായുള്ള സുരക്ഷാ അപ്ഡേറ്റുകൾ പണം നൽകി വാങ്ങാം. എന്നാൽ ഇതും വൈകാതെ തന്നെ മൈക്രോസോഫ് അവസാനിപ്പിക്കും.          

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments