2021ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ 55,000 ഡോളറിന് മുകളിൽ

അഭിറാം മനോഹർ
ബുധന്‍, 28 ഫെബ്രുവരി 2024 (19:15 IST)
2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍. 57,036 ഡോളറാണ് ബിറ്റ്‌കോയിന്റെ നിലവില വില. ഇടിഎഫ് നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്‍ഡും മൈക്രോസ്ട്രാറ്റജി എന്ന സോഫ്‌റ്റ്വെയര്‍ സ്ഥാപനം ബിറ്റ്‌കോയിന്‍ വന്‍തോതില്‍ പര്‍ച്ചേസ് ചെയ്തതുമാണ് ഈ ഉയര്‍ച്ചയ്ക്ക് കാരണമായത്.
 
155 മില്യണ്‍ ഡോളറിന് ഏകദേശം 3,000 ബിറ്റ്‌കോയിനുകളാണ് മൈക്രോസ്ട്രാറ്റജി വാങ്ങിയത്. കോഇന്‍ ബേസ് ഗ്ലോബല്‍,മാരത്തണ്‍ ഡിജിറ്റല്‍ എന്നീ കമ്പനികളും ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2021 നവംബറിലാണ് ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 69,000 ഡോളറിലെത്തിയത്. സമീപകാലത്ത് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് യു എസ് റെഗുലേറ്ററി അംഗീകാരം നല്‍കിയതാണ് തകര്‍ച്ചയിലേക്ക് വീണ ബിറ്റ്‌കോയിന്‍ വില ഉയരാന്‍ കാരണമായത്. യു എസ് ഫെഡ് റിസവ് പലിശ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടും ബിറ്റ്‌കോയിന് തുണയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments