Webdunia - Bharat's app for daily news and videos

Install App

ആപ്പിൽ ഓർഡർ ചെയ്താൽ ഇനി മിൽമ ഉത്പന്നങ്ങൾ വീട്ടിലെത്തും !

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:46 IST)
മൊബൈൽ ആപ്പു വഴി ഓർഡർ ചെയ്താൽ മിൽമ ഉത്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ മിൽമ. നിലവിൽ തിരുവനതപുരത്ത് പ്രവർത്തിക്കുന്ന സംവിധാനത്തെ കൊച്ചി നഗരത്തിലേക്ക്‌കൂടി വ്യാപിപ്പിക്കുകയാണ് മിൽമ. എഎം നീഡ്സ് എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെയാണ് മിൽമ ഹോം ഡെലിവറി സാധ്യമാക്കുന്നത്. 
 
മിൽമയുടെ എഎം നീഡ്സ് എന്ന ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാനാകും. ആപ്പിൽ പിൻ കോഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ ഡെലിവറി ചെയ്യേണ്ട അഡ്രസ് നൽകാം, തുടർന്ന് ആവശ്യമായ ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് ഓർഡർ പ്ലേസ് ചെയ്താൽ ഉത്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകും. രാവിലെ അഞ്ച് മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് ഉത്പന്നങ്ങൾ മിൽമ വീട്ടിൽ എത്തിച്ചു നൽകുക. 
 
ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ഉത്പന്നങ്ങൾ ഒരുമിച്ച് ഓഡർ ചെയ്യാനും ആപ്പ് വഴി സധിക്കും. ഹോം ഡെലിവറിക്ക് പ്രത്യേക ചർജുകൾ ഈടാക്കുന്നില്ല എന്നതാണ് പ്രത്യേക. മിൽമയുടെ ഹോം ഡെലിവറി സംവിധാനം തിരുവനന്തപുരത്ത് വലിയ വിജയമായി മാറിയിരുന്നു. ഇതോടെയാണ് പദ്ധതി കൊച്ചിയിലേക്കും വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments