Webdunia - Bharat's app for daily news and videos

Install App

ഇനി പറ്റിക്കേണ്ട; വ്യാജന്മാരെ പുറത്താക്കി ട്വിറ്റർ

Webdunia
ശനി, 7 ജൂലൈ 2018 (17:33 IST)
സോഷ്യൽ മീഡിയ രംഗത്തെ വ്യാജന്മാരെ പുറത്താക്കാൻ കടുത്ത നടപടികൾ സ്വീകരിച്ച് ട്വിറ്റർ രംഗത്ത്. മെയ് ജൂൺ മാസങ്ങളിൽ മാത്രം ഇത്തരത്തിൽ 70 മില്യൺ അക്കൌണ്ടുകളാണ് ട്വിറ്റർ ഒഴിവാക്കിയത്. സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗം വലിയ പ്രശനങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റർ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
സംശയം തോന്നുന്ന അക്കൌണ്ടുകളിൽ ഫോൺ നമ്പർ വെരിഫിക്കേഷൻ നടത്താൻ ആവശ്യപ്പെടും. ഇതിൽ പരാജയപ്പെടുന്ന അക്കൌണ്ടുകളാണ് നിലവിൽ ട്വിറ്റർ ഒഴിവാക്കുന്നത്. വാഷിങ്ടൺ പോസ്റ്റാണ് ട്വിറ്റർ വ്യാജ അക്കൌണ്ടുകൾ ഒഴിവാക്കുന്നതായി റിപ്പോർട്ട് ചെയ്തത്.  
 
ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പു വരുത്തുകയാണ് ക്ലീനിങ് പ്രോസസിലൂടെ ട്വിറ്റർ ലക്ഷ്യമിടുന്നത്. നേരത്തേ സമാനമായ രീതിയിൽ ഫെയിസ്ബുക്കും വ്യാജന്മാരെയും തീവ്രവാദ അനുക്കുല പോസ്റ്റുകൾ നടത്തിയവരുടെയും അക്കൌണ്ടുകൾ ഒഴിവാക്കിയിരുന്നു.  583 മില്യണ്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments