Webdunia - Bharat's app for daily news and videos

Install App

കൈക്കൂലിക്കേസ്: വനിതാ സബ് രജിസ്ട്രാര്‍ സസ്‌പെന്‍ഷനില്‍

കൈക്കൂലി വാങ്ങി; സബ് രജിസ്ട്രാര്‍ക്ക് പണി കിട്ടി

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (11:21 IST)
കൈക്കൂലി ആവശ്യപ്പെട്ട  കേസിൽ വനിതാ സബ് രജിസ്ട്രാറെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പ്രമാണം പതിച്ചു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന്    ചടയമംഗലം സബ്രജിസ്ട്രാർ മഞജുഷയാണ് സസ്പെൻഷനിലായത്. 
 
കഴിഞ്ഞ ജൂൺ പതിനാറിന് പ്രമാണം പതിച്ചു നൽകാൻ ഓഫീസിൽ സമർപ്പിച്ചെങ്കിലും ഓഫീസിൽ ഇത് പിടിച്ചുവച്ചിരിക്കുകയായിരുന്നു. പ്രമാണം ആവശ്യപ്പെട്ട് ഉടമ സമീപിച്ചപ്പോൾ  മതിയായ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ പ്രമാണം ഉടമയെ തിരിച്ചയച്ചു. തുടർന്ന് ഓൺലൈൻ വഴി പണമടയ്ക്കുകയും ഏറെ വാഗ്‌വാദങ്ങൾക്ക് ശേഷം പ്രമാണം വാങ്ങുകയും ചെയ്തു. 
 
തുടർന്ന് പ്രമാണ ഉടമ മന്ത്രിക്കും ഉന്നത അധികാരികൾക്കും നേരിട്ട് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട ദക്ഷിണമേഖലാ അധികാരിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. പരിശോധനയിൽ സബ് രജിസ്ട്രാർ കുറ്റക്കാരിയാണെന്നും പല രേഖകളിലും കൃത്രിമം ഉണ്ടെന്നും കണ്ടെത്തി. തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്

അടുത്ത ലേഖനം
Show comments