ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്നത് മോഷണവും കൊള്ളയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്നത് മോഷണവും കൊള്ളയും

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (12:29 IST)
ഗോരക്ഷാ എന്ന പേരില്‍ ഇന്ത്യയില്‍ നടന്നത് മോഷണവും കൊള്ളയുമാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി ആയ റോയിട്ടേഴ്‌സ്. വടക്കേ ഇന്ത്യയിലെ ഗോ രക്ഷാ ട്രസ്റ്റുകള്‍ ഗുണ്ടാ സംഘങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. ബീഫ് നിരോധനത്തിന്റെ പേരില്‍ അവര്‍ തട്ടിയെടുത്തത് 1,90,000 പശുക്കളെയാണെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.
 
റോയിട്ടേഴ്‌സിന്റെ സര്‍വ്വേപ്രകാരം സംഘപരിവാര്‍ സംഘടനകളുടെ കീഴിലുള്ള പശുക്കളുടെ എണ്ണത്തിലുള്ള വര്‍ധന അമ്പത് ശതമാനമാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം, ദളിത് വിഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത പശുക്കളാണ്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന കൊള്ള ഏതാണ്ട് 234 കോടിയാണെന്നു റോയിട്ടേഴ്‌സ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

സംസ്ഥാനത്ത് മഴകനക്കുന്നു; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Pakistan- Afghanistan Conflict: വീണ്ടും ഏറ്റുമുട്ടൽ, പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments