Webdunia - Bharat's app for daily news and videos

Install App

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്; തണ്ടർഫോഴ്സിന് ആയുധങ്ങൾ ഉപയോഗിക്കാം

ദിലീപിന്റെ മറുപടി തൃപ്തികരമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:06 IST)
തന്റെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. ഏതൊരു ഏജന്‍സിക്കും ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരാവുന്നതാണ്. അക്കാര്യം പൊലീസിനെ അറിയിക്കണമെന്നു മാത്രമേ ഉള്ളൂവെന്നും പൊലീസില്‍ നിന്ന് ദിലീപ് സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും എ വി ജോര്‍ജ് വ്യക്തമാക്കി. 
 
തനിക്കെതിരെ കേസ് കോടുത്തവരില്‍ നിന്നും ചില സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയിരുന്നില്ലെന്നും ദിലീപ് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷ സംബന്ധിച്ച് സ്വകാര്യ ഏജന്‍സിയുമായി സംസാരിച്ചിരുന്നതായും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് എ വി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments