Webdunia - Bharat's app for daily news and videos

Install App

കാസര്‍‌ഗോഡ് നിന്നും കാണാതായവര്‍ യെമനില്‍; മതപഠനത്തിന് എത്തിയതാണെന്ന് വിശദീകരണം

കാസര്‍‌ഗോഡ് നിന്നും കാണാതായവര്‍ യെമനില്‍; മതപഠനത്തിന് എത്തിയതാണെന്ന് വിശദീകരണം

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (19:23 IST)
കാസർഗോഡ് നിന്നും കാണാതായവര്‍ യെമനിലെത്തിയതായി സ്ഥിരീകരണം. യെമനിലെ ഹദർ മൗത്തിലെ ഒരു മതപഠന കേന്ദ്രത്തിലാണ് 11പേരുമുള്ളത്.

മതപഠനത്തിനായിട്ട് യെമനില്‍ എത്തിയെന്ന് സംഘത്തിലുള്ള സവാദ് എന്നയാള്‍ ശബ്ദ സന്ദേശം അയച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

മതപഠനത്തിനായിട്ടാണ് ഞങ്ങള്‍ യെമനില്‍ എത്തിയത്. ഇക്കാര്യം തന്നെയാണ് ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ തങ്ങളെ കാണാനില്ലെന്ന തരത്തിലുള്ള പരാതിയും ആരോപണങ്ങളും ഉണ്ടായത് എങ്ങനെയാണെന്നറിയില്ലെന്നും സവാദ് പറഞ്ഞു.

ദുബായില്‍ ജോലി ചെയ്യുന്ന സവാദിനൊപ്പമാണ് 11പേരും യെമനിലെത്തിയത്. നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (6), മർജാന (3), മുഹമ്മിൽ (11 മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരും അണങ്കൂര്‍ സ്വദേശി അന്‍സാര്‍, ഇയാളുടെ ഭാര്യ, മൂന്നു മക്കള്‍ എന്നിവരുമാണ് യെമനില്‍ എത്തിയത്.

സംഭവത്തില്‍ കാസര്‍ഗോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

Gold Price Kerala: പൊന്ന് മിന്നില്ല, ഇനി പൊള്ളും, പവൻ വില 55,000 കടന്ന് മുന്നോട്ട്

Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ബുധനാഴ്ച വരെ അതിതീവ്ര മഴ; തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തി

കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ

അടുത്ത ലേഖനം
Show comments