Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശി കോൺഗ്രസ്; എസ്എഫ്ഐയെ കുറ്റപ്പെടുത്തിയും സംഭവത്തെ നിസാരവത്കരിച്ചും ആന്റണി

അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശി കോൺഗ്രസ്; എസ്എഫ്ഐയെ കുറ്റപ്പെടുത്തിയും സംഭവത്തെ നിസാരവത്കരിച്ചും ആന്റണി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (18:32 IST)
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തെ നിസാരവത്കരിച്ച് കോൺഗ്രസ്.

സംസ്ഥാനത്തെ കാമ്പസ് രാഷ്‌ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്‌ക്കേറ്റ തിരിച്ചടിയാണ് അഭിമന്യൂവിന്റെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് വര്‍ഗീയ ശക്തികളെ വെള്ളപൂശുന്ന പ്രസ്‌താവനയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണിയില്‍ നിന്നുമുണ്ടായത്.

കലാലയങ്ങളിലെ അക്രമങ്ങൾക്ക് തുടക്കം കുറിച്ചത് എസ്എഫ്ഐയും എബിവിപിയുമാണെന്ന് ആന്റണി പറഞ്ഞു. വർഗീയ സംഘടനകൾ കലാലയങ്ങളിൽ സംഘർഷം നടത്താൻ തുടങ്ങിയത് സമീപകാലത്താണ്. അതിന് മുമ്പ്  അക്രമങ്ങൾ നടത്തിയത് ഈ രണ്ട് സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റ വിദ്യാർഥി സംഘടന മാത്രം മതിയെന്ന നിലപാട് കോളേജുകളിൽ കൂടുതലായി സ്വീകരിക്കുന്നത് എസ് എഫ് ഐയാണ്. ചില കോളേജുകളിൽ എബിവിപിയും സമാന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments