Webdunia - Bharat's app for daily news and videos

Install App

റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 10 മെയ് 2022 (18:18 IST)
അമ്പലവയൽ : സംഘം ചേർന്ന് റിസോർട്ടിൽ അതിക്രമിച്ചു കടന്നു യുവതിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതികളെ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അത്തവളപ്പിൽ വീട്ടിൽ മുഹമ്മദ് ആഷിക് (30), വലിയാണ്ടി വളപ്പിൽ റയീസ് (31), ഉള്ളൂർ പറ്റിക്കൽ വീട്ടിൽ ലെനിൻ (35എ എന്നിവരാണ് പിടിയിലായത്.

പൊട്ടൻകൊല്ലിയിലെ ഇന്ത്യൻ ഹോളിഡേ റിസോർട്ടിൽ കഴിഞ്ഞ ഇരുപതിന്‌ റിസോർട്ടിൽ ജോലിക്കെത്തിയ കർണ്ണാടക സ്വദേശിനിയെയാണ് അതിക്രമിച്ചു കയറിയ സംഘം ലൈംഗികമായി പീഡിപ്പിച്ചത്. റിസോർട്ടിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തി റിസോർട്ടിൽ ഉണ്ടായിരുന്നവരുടെ പണം മറ്റു സാധനങ്ങൾ എന്നിവ തട്ടിയെടുത്ത ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്.

അതെ സമയം റിസോർട്ടിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ കൊണ്ടുവന്നു താമസിപ്പിച്ചതിനു നടത്തിപ്പുകാരായ വിജയൻ, ഷിതിൻ, കുര്യാക്കോസ്, ജുനൈദ് എന്നിവരെ മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

അടുത്ത ലേഖനം
Show comments