Webdunia - Bharat's app for daily news and videos

Install App

കൈക്കൂലിക്കേസിൽ പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2023 (18:19 IST)
കോഴിക്കോട് : അടുത്തിടെ കൈക്കൂലി കേസിൽ ശിക്ഷ ലഭിച്ചു സർക്കാർ സർവീസിൽ നിന്ന് പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ എന്ന് റിപ്പോർട്ട്. കോഴിക്കോട് ചേവായൂരിൽ സബ് രജിസ്ട്രാർ ആയിരിക്കെ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായ പി.കെ.ബീനയെ കേസ് വിധി വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
 
സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഭാസ്കരൻ നായർ നൽകിയ പരാതിയിലാണ് ബീനയുടെ ജോലി പോയത്. എന്നാൽ ഹൈക്കോടതി കേസിൽ ബീനയ്ക്ക് ജാമ്യം നൽകിയതിനാൽ നടപടി ഒഴിവാക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ ജയിൽ ശിക്ഷ അനുഭവിച്ചത്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ സർവീസിൽ നിന്ന് പുറത്താക്കിയത്. ഇതിനിടെ ഇവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചിട്ടും കേസിനു പിന്നാലെ പോകാൻ ഭാസ്കരൻ നായർ തയ്യാറായി. ഇതാണ് ബീനയ്ക്ക് വിനയായത്. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ചു ഇവർ സർക്കാർ ഭൂമി മരിച്ചു വിട്ട കേസിലും അനധികൃത സ്വത്ത് സമ്പാദനത്തിലും പ്രതി ആയിരിക്കുകയാണ്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments