Webdunia - Bharat's app for daily news and videos

Install App

അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിയ്ക്കാം, ആവശ്യമെങ്കിൽ ദഹിപ്പിയ്ക്കാം, സർക്കുലർ പുറത്തിറക്കി തൃശൂർ അതിരൂപത

Webdunia
ചൊവ്വ, 16 ജൂണ്‍ 2020 (08:39 IST)
തൃശൂർ:: കൊവിഡ് മരണത്തെ തുടർന്ന് അടിയന്തര സാഹചര്യം ഉണ്ടായാൽ മൃതുദേഹം വീട്ടുവളപ്പിൽ തന്നെ സംസ്കരിയ്ക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകി തൃശൂർ അതിരൂപത. ഇപ്പോഴത്തെ സാഹചര്യത്തിൽ ബന്ധുക്കളുടെ അനുവാദത്തോടെ സർക്കാർ നിർദേശ പ്രകാരം മൃതദേഹം ദഹിപ്പിയ്ക്കാം എന്നും മെത്രാപോലിത്ത മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രത്യേക മാർഗ നിർദേശങ്ങളടങ്ങിയ സർക്കിലർ പുറത്തിറക്കിയത്. 
 
സെമിത്തേരിയിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെ സർക്കാർ നിർദേശപ്രകാരം കുഴിയെടുത്ത് മൃതദേഹം സംസ്കരിയ്ക്കാം. സ്ഥലം ഇല്ലെങ്കിൽ ഇടവക പള്ളിയുടെ പറമ്പിൽ സൗകര്യമുള്ള ഇടത്ത് അടക്കം ചെയ്യാം. ഇത്തരത്തിൽ സസ്കരിയ്ക്കുന്ന മൃതദേഹങ്ങളുടെ ഭൗതിക അവശിഷ്ടങ്ങൾ നിശ്ചിത കാലത്തിന് ശേഷം കുടുംബത്തിന് സ്ഥിരം കല്ലറയുണ്ടെങ്കിൽ അതിലോ അല്ലെങ്കിൽ പുതിയ കല്ലറ ഉണ്ടാക്കിയോ അടക്കം ചെയ്യാം. ഇത്തരത്തിൽ സംസ്കരിയ്ക്കാൻ സാധിയ്ക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് വീട്ടുവളപ്പിൽ സംസ്കരിയ്ക്കാനോ ദഹിപിയ്ക്കാനോ അനുവാദം നൽകിയിരിയ്ക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments