Webdunia - Bharat's app for daily news and videos

Install App

സ്ഥാനാര്‍ഥി നിര്‍ണ്ണയ സമിതി അംഗം എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി!

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (16:25 IST)
ആറ്റിങ്ങല്‍: യു.ഡി.എഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയ സമിതിയിലെ അംഗം ഇരുചെവി അറിയാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാറി ഏവരെയും ഞെട്ടിച്ചു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ശര്‍ക്കര ക്ഷേത്രം വാര്‍ഡിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
 
മുന്‍ ഗ്രാമ പഞ്ചായത് അംഗവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമാണ് പൂക്കട ഗോപന്‍ എന്നറിയപ്പെടുന്ന ഗോപന്‍. ഇദ്ദേഹം ഇപ്പോള്‍ ഈ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയ കമ്മിറ്റി അംഗമായി. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചപ്പോള്‍ വിജയനെ തഴഞ്ഞ്  മോനി ശാര്‍ക്കരയെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.
 
എന്നാല്‍ അവസരം മുതലെടുത്ത ഇതുപക്ഷം പൂക്കട വിജയന്റെ പ്രാദേശികമായ സ്വാധീനം കണക്കിലെടുത്ത് ഇയാളെ എല്‍.ഡി.എഫ് സ്ഥാനാര്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments