Webdunia - Bharat's app for daily news and videos

Install App

'നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ...'; പള്‍സറിനോട് പൊട്ടിത്തെറിച്ച് ദിലീപ് !

ഗൂഡാലോചന നടത്തി ദിലീപും പള്‍സറും കാത്തിരുന്നത് നാലു വര്‍ഷം

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (15:39 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയ ശേഷവും ദിലീപ് മാധ്യമങ്ങളിലൂടെ നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും തന്റെ ഭാഗം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ സിനിമ പ്രവര്‍ത്തകരിലൂടെ ശ്രമം നടത്തിയതയും കുറ്റപത്രത്തില്‍ പറയുന്നു. 2013ലാണ് ഇത്തരമൊരു ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും പള്‍സര്‍സുനി മറ്റൊരു കേസില്‍ പെട്ട് അകത്തായതോടെ ആ ശ്രമം പാളിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
 
പിന്നീടൊരിക്കല്‍ പള്‍സര്‍സുനിയെ നേരിട്ട് കണ്ട സമയത്ത് ‘നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ..’ എന്നുപറഞ്ഞ് ദിലീപ് പൊട്ടിത്തെറിച്ചെന്നും അതിനുപിന്നാലെയാണ് നടിയെ സുനിയും സംഘവും ആക്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യ രണ്ടു ശ്രമവും പാഴായിപ്പോയതിന് പിന്നാലെയാണ് പിന്നീടൊരിക്കല്‍ നേരിട്ട് കണ്ട സമയത്ത് ദിലീപ് ഇത്തരത്തില്‍ പൊട്ടിത്തെറിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments