Webdunia - Bharat's app for daily news and videos

Install App

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി

എ കെ ജെ അയ്യര്‍
വെള്ളി, 7 ഫെബ്രുവരി 2025 (20:36 IST)
പാലക്കാട്: റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി രൂപാ തട്ടിയെടുത്തതായി പരാതി. മധുര ആസ്ഥാനമാക്കി  തിരുനെൽവേലി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഗാർല്ല നിയോ മാക്സ് എന്ന കമ്പനിയുടെ പേരിൽ തട്ടിപ്പു നടന്നതായാണ് പരാതി. 
 
നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി വിലയുള്ള സ്ഥലമോ മൂന്നിരട്ടി തുകയോ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പാലക്കാട് ജില്ലയിൽ 300 പേരിൽ നിന്ന് 24 കോടി രൂപാ തട്ടിയതായാണ് പോലീസിനു ലഭിച്ച പരാതിയിൽ പറയുന്നത്. നിക്ഷേപകരിൽ നിന്ന് 10-12 ലക്ഷം വീതം പിരിച്ചെടുത്തു എന്നാണ് അറിയുന്നത്. 22 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
 
2015 മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു പണം പിരിച്ചെടുത്തത്. പാലക്കാട്ട് ജില്ലയിൽ മാത്രം കമ്പനിയുടെ പേരിൽ 16 ഏജൻ്റുമാർ ഉണ്ടായിരുന്നു. പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments