Webdunia - Bharat's app for daily news and videos

Install App

വിദേശത്തുനിന്നും തിരികെയെത്തിയ യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ, വെള്ളം പോലും നൽകിയില്ല

Webdunia
തിങ്കള്‍, 29 ജൂണ്‍ 2020 (09:03 IST)
എടപ്പാൾ: വിദേശത്തുനിന്നും തിരികെയെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിയ്ക്കാതെ ബന്ധുക്കൾ. വെള്ളം പോലും കുടിയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ യുവാവിനെ പിന്നീട് ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പുലർച്ചെ നാലുമണിയൊടെയാണ് യുവാവ് സ്വന്തം വീട്ടിൽ തിരികെയെത്തിയത്. തിരികെ എത്തുന്ന വിവരം നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
 
എന്നാൽ സഹോദരങ്ങൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്നവർ യുവാവിനെ വീട്ടിൽ കായറ്റാൻ സാധിയ്ക്കില്ല എന്ന് നിലപാട് സ്വീകരിയ്ക്കുകയായിരുന്നു. യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോങ്കിലും അതിന് പോലും വീട്ടുകാർ തയ്യാറായില്ല. അടുത്ത് ആളൊഴിഞ്ഞ് കിടക്കുന്ന വീട് തുറന്നുതരണം എന്നും അവിടെ താമസിച്ചോളാം എന്നും യുവാവ് പറഞ്ഞെങ്കിലും ഇതിനും ബന്ധുക്കൾ കൂട്ടാക്കിയില്ല. ഒടുവിൽ എടപ്പാൾ സിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എത്തി യുവാവിനെ ക്വാറന്റീൻ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്

ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments