Webdunia - Bharat's app for daily news and videos

Install App

എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു: ഗുരുതര ആരോപണവുമായി എഐഎസ്എഫ് വനിതാ നേതാവ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഒക്‌ടോബര്‍ 2021 (13:23 IST)
എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തതായി എഐഎസ്എഫ് വനിതാ നേതാവ്. എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് സംഭവം. എസ്എഫ് ഐക്ക് എതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
 
ശരീരത്തില്‍ കയറിപ്പിടിച്ചതായും ആക്രമിച്ചവര്‍ ഒപ്പം പഠിക്കുന്നവരാണെന്നും യുവതി പരാതിയില്‍ പറയുന്നു. നേരത്തേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ് ഐ പ്രവര്‍ത്തകര്‍ ഒരു എഐഎസ്എഫ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് തല്ലിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വനിതാ നേതാവ് രോഷാകുലയാകുന്ന വീഡിയോ പ്രചരിച്ചിരുന്നു. ജനാധിപത്യമെന്ന് എഴുതിപ്പഠിക്കെടാ, ആര്‍എസ്എസുകാരാവല്ലെടാ എന്നൊക്കെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments