Webdunia - Bharat's app for daily news and videos

Install App

ശൗചാലയങ്ങളിലും ട്രെയിനിലും ഫോണ്‍ നമ്പര്‍; ലൈംഗികത്തൊഴിലാളിയെന്ന് പ്രചരണം, ജീവിതം വഴിമുട്ടി വീട്ടമ്മ

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (08:05 IST)
മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിച്ചതോടെ വീട്ടമ്മയുടെ ജീവിതം വഴിമുട്ടി. സാമൂഹികവിരുദ്ധരാണ് ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്. ശൗചാലയങ്ങളിലും ട്രെയിനിലും വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ സാമൂഹികവിരുദ്ധര്‍ എഴുതിവച്ചിട്ടുണ്ട്. വീട്ടമ്മ പൊലീസില്‍ പലതവണ പരാതി നല്‍കി. എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നമ്പര്‍ മാറ്റുകയാണ് പോംവഴി എന്നാണ് പൊലീസ് പറയുന്നത്. ഒരു ദിവസം 50 കോളുകള്‍ വരെ തന്റെ നമ്പറിലേക്ക് വരുന്നതായി വീട്ടമ്മ പറയുന്നു. ഒരു നമ്പറില്‍ നിന്ന് തന്നെയാണ് 30 അതിലധം കോളുകള്‍ വന്നിരിക്കുന്നത്. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും കുറ്റക്കാരെ പൊലീസ് കണ്ടെത്തണമെന്നും വീട്ടമ്മ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നു.                                              
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

എടിഎം പിന്‍ നമ്പര്‍ മറന്നുപോയോ, ഇങ്ങനെ ചെയ്താല്‍ മതി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു

വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടി നീട്ടിവച്ചു

അടുത്ത ലേഖനം