Webdunia - Bharat's app for daily news and videos

Install App

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യത; ആളുകളെ മാറ്റി പാര്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 18 ഓഗസ്റ്റ് 2024 (11:36 IST)
ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. രാത്രി ആളുകള്‍ ക്യാമ്പിലേക്ക് മാറണമെന്ന് പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സി എസ് ഐ ചര്‍ച്ച് പാരീഷ് ഹാളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. 2021 ഒക്ടോബറിലുണ്ടായ ഉരുള്‍പൊട്ടലില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പൂവഞ്ചിയില്‍ ഏഴുപേരും  കൊക്കയറില്‍ ഒരാളും പുല്ലകയാറില്‍ ഒരാളുമാണ് മരിച്ചത്.
 
കൂടാതെ 135 വീടുകള്‍ പൂര്‍ണമായി തകരുകയും 100 വീടുകള്‍ ഭാഗികമായി നശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പത്ത് കുടുംബങ്ങളെയാണ് സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments