Webdunia - Bharat's app for daily news and videos

Install App

കട്ടപ്പന നരിയംപാറ പീഡനക്കേസ്: അവര്‍ പ്രണയത്തിലായിരുന്നു, മനു ആത്മഹത്യചെയ്തതല്ല, ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം

ശ്രീനു എസ്
ശനി, 7 നവം‌ബര്‍ 2020 (14:05 IST)
കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു ആത്മഹത്യചെയ്തതല്ലെന്നും ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മനുവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇവരുടെ വിവാഹം രണ്ടുവീട്ടുകാരുടെയും സമ്മതത്തോടെ പിന്നീട് നടത്താന്‍ തീരുമാനിച്ചിരുന്നതാണെന്ന് മനുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
 
പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ബന്ധപ്രകാരമാണ് മനുവിനെതിരെ കേസ് എടുത്തത്. കുളിക്കുന്ന തോറത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മനുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് പിതാവ് ചോദിക്കുന്നു. മനുവിന്റെ കേസിനെ തുടര്‍ന്ന് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments