വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല; കാണാതായ ജസ്‌നയെക്കുറിച്ച് സുപ്രധാന വിവരം ലഭിച്ചെന്ന് സർക്കാർ

Webdunia
വെള്ളി, 20 ജൂലൈ 2018 (14:52 IST)
കൊച്ചി: മുണ്ടക്കയത്തു നിന്നും കാണാതായ ജസ്നയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും. അന്വേഷണത്തിന് കുറച്ചു കൂടി സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
 
മുണ്ടക്കയത്ത് കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ജസ്നയുടേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജെസ്നയെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സർക്കാർ കോടതിയ അറിയിക്കുന്നത്. 
 
ജസ്നയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സി സി ടി വി ദൃശ്യങ്ങളിൽ ജസ്നയുടെ ആൺ സുഹൃത്തു ഉണ്ടായിരുന്നു. ഇതേ ദിവസം രാവിലെ ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നതാണ് അന്വേഷണം സുഹൃത്തുകളിലേക്ക് വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിക്കൻ കാരണം.   
 
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിലെ വെള്ളത്തൂവലിൽ നിന്നും കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ആരുടെതെന്നു തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനായി  ഡി എൻ എ ടെസ്റ്റ് അടക്കമുള്ള പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

അടുത്ത ലേഖനം
Show comments