Webdunia - Bharat's app for daily news and videos

Install App

ജെസ്‌നയുടെ തിരോധാനം; ഇരുട്ടിൽതപ്പി പൊലീസ്, നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല

ജെസ്‌നയുടെ തിരോധാനം; നൂറ് ദിവസം പിന്നിടുമ്പോഴും വിവരങ്ങളൊന്നുമില്ല

Webdunia
വെള്ളി, 29 ജൂണ്‍ 2018 (14:44 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് നൂറ് ദിവസം. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്.
 
തിരോധാനത്തിന് പിന്നിൽ ജെസ്‌നയുടെ പിതാവാണെന്ന ആരോപണങ്ങളും ഇതിനിടയ്‌ക്ക് പ്രചരിച്ചിരുന്നു. ഇത്തരമൊരു സംശയത്തിലേക്ക് വിരൽ ചൂണ്ടിയത് ജെസ്‌നയുടെ വീട്ടിൽ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്‌ത്രമായിരുന്നു. ഇതിന് പിന്നാലെ പിതാവിനെയും കുടുംബക്കാരെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു.
 
ജസ്ന ആരുടെയോ തടങ്കലിലാണെന്നാണ് കുടുംബക്കാർ ഇപ്പോഴും വിശ്വസിക്കുന്നത്. മകളുടെ തിരിച്ച് വരവ് കാത്ത് അച്ഛനും മറ്റ് കുടുംബാംഗങ്ങളും കഴിയുകയാണ്. ഇതിനിടയില്‍ ജസ്നയെ പലയിടങ്ങളിലായി കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments