Webdunia - Bharat's app for daily news and videos

Install App

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി

അഭിറാം മനോഹർ
വ്യാഴം, 13 മാര്‍ച്ച് 2025 (14:38 IST)
ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്താണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വന്ന് തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും ജോണ്‍ ബ്രിട്ടാസ് പരിഹരിച്ചു. സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ബിജെപിക്കാര്‍ തന്നെ വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
 
അതേസമയം കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ വര്‍ക്കര്‍മാരുടെ ആവശ്യം. ഇതിനിടെ സുരേഷ് ഗോപി ഇന്നലെയും സുരേഷ് ഗോപി സമരപന്തിലിലെത്തി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആശാമാരുടെ ഇന്‍സെന്റീവ് കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് എത്രയെന്ന് വ്യക്തമല്ല. ഇന്‍സെന്റീവ് കൂട്ടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സുരേഷ് ഗോപി വീണ്ടും സമരപന്തിലിലെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു നേന്ത്രക്കുലയുടെ വില 5,83,000; സംഭവം തൃശൂരില്‍ (വീഡിയോ)

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

അടുത്ത ലേഖനം
Show comments