Webdunia - Bharat's app for daily news and videos

Install App

പുറത്താക്കിയ ശേഷം എന്ത് അച്ചടക്ക നടപടി, അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ജോസ് കെ മാണി

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2020 (11:23 IST)
കോട്ടയം: സർക്കാരിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയ്ക്കില്ല എന്ന് ജോസ് കെ മാണി. രാജ്യസൻഭാ തെരെഞ്ഞെടുപ്പിലും സ്വതന്ത്ര നിലപാട് സ്വീകരിയ്ക്കും എന്ന നിലപടിൽ ഉറച്ചുനിൽക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിൽനിന്നും തങ്ങളെ പുറത്താക്കിയതാണെന്നും അതിനാൽ നടപടി സ്വികരിയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി
 
മുന്നണിയ്ക്ക് വിപ്പ് നൽകാനുള്ള അധികാരമില്ല. പി ജെ ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. റോഷി അഗസ്റ്റിനാണ് വിപ്പ് നൽകാനുള്ള അധികാരം. ഇത് നിയമസഭാ രേഖകളിൽ ഉണ്ട്. പാർട്ടി എംഎൽഎമാർക്ക് അദ്ദേഹം വിപ്പ് നൽകിയിട്ടുണ്ട്. അത് അവർ സ്വീകരിയ്ക്കുകയും ചെയ്തു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമന്ന യുഡിഎഫ് മുന്നറിയിപ്പിന് പിന്നാലെയാണ് ജോസ് കെം മാണി നിലപാട് ആവർത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments