Webdunia - Bharat's app for daily news and videos

Install App

K.Sudhakaran: മൈക്ക് ഓണ്‍ ആണെന്ന കാര്യം മറന്നു ! സതീശനെ മോശം വാക്ക് വിളിച്ച് സുധാകരന്‍; ട്രോള്‍ മഴ

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിട്ടും സതീശന്‍ എത്തിയില്ല

രേണുക വേണു
ശനി, 24 ഫെബ്രുവരി 2024 (15:22 IST)
K.Sudhakaran: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മോശം വാക്കു വിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'സമരാഗ്നി' പ്രതിഷേധ പരിപാടി ആലപ്പുഴ ജില്ലയില്‍ എത്തിയപ്പോഴാണ് സംഭവം. വാര്‍ത്താസമ്മേളനത്തിനു പ്രതിപക്ഷ നേതാവ് എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. 
 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിട്ടും സതീശന്‍ എത്തിയില്ല. വൈകുന്നത് കണ്ടപ്പോള്‍ സതീശനെ വിളിച്ചു നോക്കാന്‍ സുധാകരന്‍ ആവശ്യപ്പെടുന്നുണ്ട്. അതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ കുറിച്ച് സുധാകരന്‍ മോശം വാക്ക് ഉപയോഗിച്ചത്. 
 
സുധാകരന്‍ ഇത് പറയുന്ന സമയത്ത് മൈക്കുകള്‍ ഓണ്‍ ആയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ മൈക്ക് ഓണ്‍ ആണെന്നു സുധാകരനു മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, മരണസംഖ്യ 10,000 കവിയാൻ സാധ്യത

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments