കെവിന്‍ വധം: ‘നീനു മാനസികരോഗി, ചികിത്സ ലഭ്യമാക്കണം’ - വെളിപ്പെടുത്തലുമായി പിതാവ് രംഗത്ത്

കെവിന്‍ വധം: ‘നീനു മാനസികരോഗി, ചികിത്സ ലഭ്യമാക്കണം’ - വെളിപ്പെടുത്തലുമായി പിതാവ് രംഗത്ത്

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (15:51 IST)
കെവിന്‍ വധക്കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങവെ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ.

നീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് പിതാവ് വ്യതമാക്കിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. കെവിന്റെ വീട്ടില്‍ നില്‍ക്കുന്ന മകളുടെ  ചികിത്സ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചാക്കോ വ്യക്തമാക്കുന്നു.

നീനുവിന്റെ ചികിത്സ തുടരാന്‍ അധികൃതര്‍ ഇടപെടണമെന്നും കോടതിയില്‍ നല്‍കിയാ അപേക്ഷയില്‍ ചാക്കോ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുണ്ട്. കെവിന്റെ മരണത്തില്‍ തനിക്ക് കേസിൽ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെങ്കിലും അറസ്‌റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും രഹ്ന മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

പാലക്കാട് പോരാട്ടം: സ്ഥാനാർത്ഥികളിൽ പണക്കാരൻ 'രമേഷ് പിഷാരടി', ഏറ്റുമുട്ടൽ കോടിപതികൾ തമ്മിൽ

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി; കപ്പൽ പാതകളിലെ സുരക്ഷയിൽ ആശങ്ക അറിയിച്ചു

48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്ന് നൽകണം, ഇല്ലെങ്കിൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി ട്രംപ്

കൊച്ചിയില്‍ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും വീടിനുളില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments