Webdunia - Bharat's app for daily news and videos

Install App

കെവിന്റെ കൊലപാതകം; എ എസ് ഐയും ഡ്രൈവറും അറസ്റ്റിൽ, പൊലീസ് പ്രതികളെ സഹായിച്ചുവെന്ന് ഐ ജി

പ്രതികളെ സഹായിച്ച പൊലീസുകാർ അറസ്റ്റിൽ

Webdunia
ബുധന്‍, 30 മെയ് 2018 (13:04 IST)
കോട്ടയത്ത് നടന്ന ദുരഭിമാനകൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പൊലീസ് സഹായിച്ചതായി ഐ ജി വിജയ് സാഖറെ വ്യക്തമാക്കി. പ്രതികളെ സഹായിച്ച ഗാന്ധിനഗർ എ എസ് ഐ ബിനുവിനേയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.  
 
നേരത്തേ എ എസ് ഐയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺസംഭാഷണം പുറത്തുവന്നിരുന്നു. പുറത്തുവന്ന ഫോൺസംഭാഷണം എ എസ് ഐയുമായിട്ടുള്ളതാണെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും ഐ ജി അറിയിച്ചു. 
 
ഷാനു ചാക്കോയെ ബിജു സഹായിക്കുന്നതിന്റെ സംഭാഷണം പുറത്തുവന്നതിനുശേഷം ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യ പ്രതികളായ ഷാനു ചാക്കോയെയും ചാക്കോയേയും പൊലീസ്  ചോദ്യം ചെയ്തു വരികയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments